ടെഹ്റാന്: മുന്‍ ഷാ വംശാവലിയുടെ അവകാശിയായ റേസ പഹ്ലവി ആഹ്വാനം ചെയ്ത ജനകീയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഇറാനില്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു. വ്യാഴാഴ്ച രാത്രി തുടങ്ങിയ സാമൂഹികമാധ്യമ നിരോധനവും ആശയവിനിമയമാര്ഗങ്ങളുടെ തടസവും സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമാണെന്ന് ക്ലൗഡ്ഫ്ലെയറും നെറ്റ്ബ്ലോക്സും വ്യക്തമാക്കി.
<...






























