മാഡ്രിഡ്: സ്പെയിനിന്റെ തെക്കൻ മേഖലയായ അൻഡലൂസിയയിൽ ഉണ്ടായ കാട്ടുതീയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 12 പേർ മരിച്ചു. 23 പേരെ കാണാതായതായും അധികൃതർ അറിയിച്ചു. രാജ്യത്തെ സമീപകാല ചരിത്രത്തിലെ ഏറ്റവും മാരകമായ കാട്ടുതീകളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.
അൽമെറിയ പ്രവിശ്യയിലെ ലോസ് ഗല്ലാർദോസ് മേഖലയിലാണ് തീപിടിത്തമുണ്ടായത്. കാട്ടുതീ പ...





























